Posts

Showing posts from July, 2023

The murder of a five-year-old girl in Aluva. The accused was arrested.

She lay under the tears-soaked flowers. For a while, someone placed a doll next to her unconscious body. The bystanders hoped in vain that she would reach out and take the doll. Even then, the crying of the mother, who was exhausted after seeing the dead body of her daughter, was breaking everyone's heart.  The five-year-old daughter of the Bihar couple, who was brutally killed in Aluva, had to say goodbye to the country. The body was brought to Taikkattukara TSC LP School, where she studied, at 8 am on Sunday for post-mortem. Her playful giggles and foot movements made her body. At that moment, mother screamed and came to her side. Before they could see her, the father, who stood beside his daughter with tired eyes, fell down weakly. The younger siblings, who did not understand anything, were shocked.  The five-year-old who went missing on Friday evening at school. Saturday found the five -year-old girl sexually assaulted and killed by anyone to comfort her. Asfaq Alat, a

കലാ ചരിത്രകാരി കവിത സിംഗ് ഇനി ഓർമകളിൽ / Art historian Kavitha Singh is now remembered

Image
കലാ ചരിത്രകാരിയും, പണ്ഡിതയും, എഴുത്തുകാരിയും മാനവികതയ്ക്കുള്ള 2018 ലെ ഇൻഫോസിസ് പ്രൈസ് ജേതാവുമായ കവിതാ സിംഗ് അന്തരിച്ചു. രണ്ട് വർഷത്തിലേറെയായി അർബുദവുമായി പോരാടുകയായിരുന്നു. സിംഗിന് 58 വയസ്സായിരുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ഈസ്‌തറ്റിക്‌സിൽ സിംഗ് സേവനമനുഷ്ഠിച്ചു, അവിടെ അവർ ഏകദേശം രണ്ട് പതിറ്റാണ്ടോളം പഠിപ്പിച്ചു. മുഗൾ, രജപുത്ര, ഡെക്കാൻ കലകളെക്കുറിച്ചുള്ള പഠനത്തിനുള്ള ഇൻഫോസിസ് സമ്മാനം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. കലയുടെ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിലും അതുവഴി മതനിരപേക്ഷത, ആധുനികത, രാഷ്ട്രീയ സംഘർഷം തുടങ്ങിയ വലിയ സമകാലിക ചോദ്യങ്ങളുമായി ദൃശ്യ സംസ്കാരത്തെ ബന്ധപ്പെടുത്തുന്നതിലും മ്യൂസിയങ്ങളുടെ പ്രാധാന്യവും അവരുടെ കൃതികൾ എടുത്തുകാണിച്ചു.   1985-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎയും 1987-ൽ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി, വഡോദരയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ എംഎഫ്എയും നേടി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ കലാചരിത്രത്തിൽ പിഎച്ച്‌ഡി പൂർത്തിയാക്കി. 1989-നും

All India study tour _2023 Day _12

All India study tour_23 Day _11

Day _11 ബിഷ്ണു പൂരുള്ള ടെറാകോട്ട ക്ഷേത്ര സന്ദർശനം  ഒഴിവാക്കുകയും, ആ ഒരു ദിവസം കൂടി ശാന്തിനികേതനിൽ തുടരാനും ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. ശാന്തി നികേതനിൽ നിന്നും ഹൗറയിലെത്തി, അവിടെനിന്നും ഷിംലയിലേക്കാണ് യാത്ര. ഹൗറയിൽ നിന്നും ഷിംലയിലേക്കുള്ള യാത്രയിൽ, കൽക്ക വരെയുള്ള യാത്രയ്ക്ക് ഞങ്ങൾക്ക് ടിക്കറ്റ് കൺഫർമേഷൻ ലഭിച്ചിരുന്നില്ല. തന്മൂലം നേരത്തെ നടത്തിയ ചെന്നൈ -ഭുവനേശ്വർ യാത്ര പോലെ ഒരു റിസ്ക് ഫാക്ടർ അതിൽ ഉണ്ടായിരുന്നു. ഹൗറയിൽ നിന്നും 28 മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ കൽക്കയിൽ എത്താൻ സാധിക്കു. നേരത്തെ ഉള്ള യാത്രയിൽ മനംമടുത്ത വിദ്യാർത്ഥികൾ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ അത്ര താല്പര്യം കാണിച്ചില്ല. എന്നാൽ കുറച്ചു വിദ്യാർത്ഥികൾ എങ്ങനെയെങ്കിലും എത്തിച്ചേരാം എന്ന പക്ഷക്കാരായിരുന്നു. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഒരു പ്രശ്നമായി വളർന്നു. മൂന്നാം വർഷ വിദ്യാർത്ഥി ജിതിൻ ചില മാർഗങ്ങൾ ഞങ്ങളുടെ മുന്നിൽ വച്ചു. ഡൽഹി വഴി ഷിംലയിലേക്ക് പോകാം. അതൊരു നല്ല നിർദ്ദേശം ആയിരുന്നു. എന്നാൽ റിസർവേഷന്റെ കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നില്ല. വിദ്യാർത്ഥികളിൽ പലരും ഓൺലൈൻ റിസർവേഷൻ ചെയ്യാൻ ശ്രമിച്ചു. പക്ഷേ 50 പേർക്കുള്ള റിസർവേഷ

All India Study Tour_2022 Day_10

  Day _10 തണുത്ത നല്ല കാലാവസ്ഥ ആയതിനാൽ പതിവില്ലാത്തവിധം കുറേനേരം ഉറങ്ങി. ഇതിനിടയിൽ പല വിദ്യാർത്ഥികളും ഷോപ്പിങ്ങിനും മറ്റ് സ്ഥലങ്ങൾ കാണുവാനുമായി പുറത്തേക്ക് പോയിരുന്നു. പ്രീതി ടീച്ചർ ശാന്തിനികതൻ പരിസരത്തുള്ള ടെറാകോട്ട ക്ഷേത്രങ്ങൾ കാണുവാൻ പോകുന്നു എന്ന് ഫോണിൽ വിളിച്ച് അറിയിച്ചു. ഞങ്ങൾ ഉച്ചവരെ റൂമിൽ തന്നെ കഴിച്ചുകൂട്ടി. ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ബിനോയ് സാറിനോട് ചോദിച്ചു " നമുക്ക് കടുക് പാടങ്ങൾ കാണാൻ പോയാലോ? നല്ല മഞ്ഞ നിറത്തിൽ വിളഞ്ഞു കിടക്കുകയായിരിക്കും. ഇവിടെ വന്നിട്ട് അത് കാണാതെ പോയാൽ ഒരു നഷ്ടമായിരിക്കും. കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ കടുകുപാടം കാണാൻ പോകുകയും ധാരാളം ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. " " എവിടെയാണെന്ന് അറിയാമോ? " ബിനോയ് സാർ ചോദിച്ചു. " നമുക്ക് അന്വേഷിച്ചു പോകാം" പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുങ്ങി ഇറങ്ങി. ചായയും ലഘു ഭക്ഷണങ്ങളും ഒക്കെ കഴിച്ചിട്ട് ഒരു 'ടുട്ടു' വിളിച്ചു. ഒരു ചെറുപ്പക്കാരനായിരുന്നു അത് ഓടിച്ചിരുന്നത്. അവനോട് കാര്യങ്ങൾ പറഞ്ഞു. അങ്ങോട്ട് പോകുന്നതിനും തിരികെ വരുന്നതിനുമുള്ള ചാർജ് പറഞ്ഞുറപ്പിച്ച ശേഷം കടുക് പാടങ്ങൾ കാണുവാനായി ഞങ്ങൾ യാ

All India Study Tour_2022 Day_09

  Day _09 ശനിയാഴ്ച അതിരാവിലെ തന്നെ എഴുന്നേറ്റ് ആകാശ് ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്തു. വീണ്ടും എല്ലാവരും ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തി. രാവിലെ ആറു മണിക്കുള്ള ഗണദേവത എക്സ്പ്രസിൽ ഞങ്ങൾ ബോൽ പൂരിലേക്ക് യാത്രയായി. ബോൽപൂർ റെയിൽവേ സ്റ്റേഷൻ ശാന്തി നികേതൻ റെയിൽവേ സ്റ്റേഷൻ എന്നുകൂടി അറിയപ്പെടുന്നുണ്ട്. 8:45ന് ഞങ്ങൾ ബോൽപൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ശാന്തിനികേതൻ പൊതുവേ സ്വച്ഛന്ദമായ ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനിൽ ശബ്ദമുള്ള വാഹനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. "ടുട്ടു" എന്ന് വിളിപ്പേരുള്ള ഇലക്ട്രിക് വാഹനത്തിലാണ് ഞങ്ങൾ പുറപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ ആറു പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് അതിലെ സീറ്റിംഗ്. ജാഥ പോലെ 10 വാഹനങ്ങളിലായി ഞങ്ങൾ പൂർവ്വപള്ളി റസ്റ്റ് ഹൗസ് ലക്ഷ്യമാക്കി യാത്രയായി. ആഢ്യത്വവും, ആധുനിക സുഖസൗകര്യങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ സ്ഥലമായിരുന്നു പൂർവ്വപള്ളി റസ്റ്റ് ഹൗസ്. ഡോർമെട്രി കളിലും, മുറികളിലും ആയിട്ടാണ് വിദ്യാർത്ഥികൾ താമസിച്ചത്. വിശാലമായ മുറികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നു. നാട്ടിലെ സ്വന്തം വീട്ടിൽ വന്ന ഒരു അനുഭവമായിരുന്നു എല്ലാവർക്കും. ചെന്നപാടെ കുളിക്ക

All India Study Tour_2022 Day_08

  Day _08 രാവിലെ 6:50ന് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹൗറ റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. സ്റ്റേഷന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കാനുള്ള ഹോട്ടൽ എന്ന് ഗൂഗിൾ മാപ്പ് പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു വീട്ടിലേക്ക് 'വടക്കുവശത്ത് കൂടി' കയറി ചെല്ലുന്നത് പോലെയുള്ള അവസ്ഥയായിരുന്നു അത്. ഹൗറ റെയിൽവേ സ്റ്റേഷന്റെ ഏറ്റവും മോശപ്പെട്ട വശത്തുകൂടിയാണ് ഞങ്ങൾ പുറത്ത് ഇറങ്ങിയത്. പച്ചക്കറി വേസ്റ്റുകളും, മത്സ്യഗന്ധം പേറുന്ന ഓടകളും ഉള്ള ഒരു സ്ഥലത്ത് കൂടിയാണ് ഞങ്ങൾ നടന്നത്. ചുറ്റും മനംമടുപ്പിക്കുന്ന കാഴ്ചകൾ. വളരെ ആവേശത്തോടെ കൽക്കട്ട കാണാൻ വന്ന ഞങ്ങൾക്ക് വലിയ നിരാശയായി. ഒടുവിൽ താമസ സൗകര്യം ഏർപ്പാട് ചെയ്തിരുന്ന ആകാശ ഹോട്ടലിൽ എത്തി. ഹൗറ ഫിഷ് മാർക്കറ്റിന്റെ നേരെ എതിർവശത്തായിരുന്നു ഈ ഹോട്ടൽ. ഇനി പരിസരത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ. ലോറികളിലും മറ്റും കൊണ്ടുവന്ന മീനുകൾ പല സ്ഥലങ്ങളിലേക്ക് ചെറിയ ചെറിയ വാഹനങ്ങളിൽ കയറ്റുന്ന അനേകം തൊഴിലാളികൾ. ഏറ്റവും കൗതുകകരമായി തോന്നിയത് അംബാസിഡർ കാറിന്റെ ഡിക്കിയിലും സീറ്റിലും മറ്റും മത്സ്യം അടുക്കുന്ന കാഴ്ചയാ

All India Study Tour_2022 Day_07

All India Study Tour_2022   Day_7 പുരിയിലെ താമസ സൗകര്യങ്ങൾ വളരെ നല്ലതായിരുന്നു. പതിവുപോലെതന്നെ പ്രഭാത ഭക്ഷണത്തിനായി എല്ലാവരും പുറത്തേക്കു ഇറങ്ങി. പൂരിയും ചപ്പാത്തിയും ഒക്കെയാണ് മുഖ്യ ഭക്ഷണങ്ങളായി അവിടെ ഉണ്ടായിരുന്നത്. ഞങ്ങൾ ഒരു ചെറിയ കടയിൽ നിന്നും പൂരിയും കറിയും ആണ് ഓർഡർ ചെയ്തത്. പക്ഷേ എന്തുകൊണ്ടോ ആ കറി എനിക്ക് അത്രയധികം ഇഷ്ടപ്പെട്ടില്ല. ഞാൻ ഭക്ഷണം പകുതിയിൽ നിർത്തി. ഞാൻ കഴിക്കാതെ ആയപ്പോൾ ബിനോയി സാറും ഭക്ഷണം വേണ്ട എന്ന് വെച്ചു. പിന്നെ അടുത്തുള്ള ഒരു ചെറിയ ചായക്കടയിൽ നിന്ന് ചായ കുടിച്ചു. ചായ കുടിച്ച് പൈസ കൊടുത്ത് തിരികെ നടക്കുമ്പോൾ, കടക്കാരൻ പറഞ്ഞു ഗ്ലാസ് കഴുകി വയ്ക്കണം എന്ന്. അതൊരു പുതുമയുള്ള സംഭവമായിരുന്നു. അവിടെ വരുന്നവർ എല്ലാം ചായ കുടിച്ചതിനുശേഷം വലിയൊരു പാത്രത്തിൽ ശേഖരിച്ചു വെച്ചിട്ടുള്ള വെള്ളം എടുത്ത് ഗ്ലാസുകൾ കഴുകി കമിഴ്ത്തി വയ്ക്കണം. ബിനോയ് സാറിന്റെ കഴുത്തിലെ ഗവൺമെന്റ് ഐഡി കാർഡ് കണ്ടപ്പോൾ കടക്കാരൻ ഒരു കമന്റ് കൂടി പാസാക്കി. സർക്കാർ പണി പോലെയല്ല ഇത് എന്ന്. ഞങ്ങൾ അത് തമാശയാക്കി എടുത്ത് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ഇനി സൺ ടെമ്പിൾ കാണാനായി പോകണം. അതിനായി ഒരു ബസ് ബുക്ക് ചെയ്യേണ്

All India Study Tour_2022 Day_06

  Day _6 കഴിഞ്ഞ ദിവസങ്ങളിലെ തീവണ്ടി യാത്രയുടെ ക്ഷീണമൊക്കെ മറന്ന് വീണ്ടും രാവിലെ എഴുന്നേറ്റ് ഹോട്ടലിനു പുറത്തേക്കിറങ്ങി. നല്ല തണുപ്പായിരുന്നു. രാവിലെയുള്ള ചായ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായതിനാൽ ഞാനും ബിനോയി സാറും ചായ കുടിക്കാൻ പുറത്തേക്കിറങ്ങി. അധികം നടക്കേണ്ടി വന്നില്ല. ഹോട്ടലിന് അടുത്ത് തന്നെ ഒരു പെട്ടിക്കടക്കാരൻ കട തുറന്ന് ചായയ്ക്കുള്ള പരിപാടികൾ ഒരുക്കുകയായിരുന്നു. അഞ്ച് രൂപ വിലയുള്ള രണ്ട് ചായകൾ വീതം ഞങ്ങൾ കുടിച്ചിട്ട് വീണ്ടും ഹോട്ടലിലേക്ക് മടങ്ങി. ലിംഗരാജ ക്ഷേത്രം കാണാൻ വേണ്ടിയാണ് ആദ്യം പുറപ്പെട്ടത്. ലിംഗ രാജ ക്ഷേത്രം ഭുവനേശ്വറിന്റെ ഭൂപടത്തിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ആയിരക്കണക്കിന് ആളുകൾ ദിവസവും അവിടെ സന്ദർശിക്കുന്നു. ക്ഷേത്രത്തിന്റെ മുഖ്യഗോപുരത്തിന് ഏകദേശം 55 മീറ്റർ ഉയരമുണ്ട്. കലിംഗ ആർക്കിടെക്ചറിന്റെ പാരമ്പര്യത്തെ പിൻപറ്റിയാണ് ഇതിന്റെ നിർമ്മാണം നടന്നിരിക്കുന്നത്. ഭക്തിയും, നിയന്ത്രണവും ഒക്കെ കൂടി ആകെ തിരക്കായിരുന്നു അവിടെ. ക്യാമറയും മൊബൈൽ ഫോണും അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തതിൽ ഞാൻ നിരാശനായിരുന്നു. ചെരുപ്പും ബാഗും ഒന്നും അകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാൽ രണ്

Google Doodle honours Indo-American artist Zarina Hashmi on her 86th birthday

Image
ഇന്ന്, ഗൂഗിൾ ഡൂഡിൽ, 86 വയസ്സ് തികയുമായിരുന്ന ഒരു ഇന്ത്യൻ അമേരിക്കൻ കലാകാരി സറീന ഹാഷ്മിയുടെ ജന്മദിനം അനുസ്മരിക്കുന്നു. ന്യൂയോർക്കിൽ നിന്നുള്ള അതിഥി ചിത്രകാരി താര ആനന്ദ് രൂപകൽപന ചെയ്ത ഡൂഡിൽ, ഹാഷ്മിയുടെ ജ്യാമിതീയവും, മിനിമലിസ്റ്റ് അമൂർത്ത രൂപങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അവളുടെ കലാപരമായ ശൈലിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. 1937-ൽ അലിഗഢിലെ ഒരു ചെറിയ ഇന്ത്യൻ പട്ടണത്തിൽ ജനിച്ച സറീന ഹാഷ്മി, ഇന്ത്യാ വിഭജനം വരെ തന്റെ നാല് സഹോദരങ്ങളോടൊപ്പം സംതൃപ്ത ബാല്യകാലം അനുഭവിച്ചു. ദാരുണമായ ഒരു സംഭവം സറീനയെയും അവളുടെ കുടുംബത്തെയും മറ്റ് എണ്ണമറ്റ ആളുകളെയും പുതുതായി സ്ഥാപിതമായ പാകിസ്ഥാനിലെ കറാച്ചിയിലേക്ക് താമസം മാറ്റാൻ നിർബന്ധിതരാക്കി തന്റെ ജീവിതത്തിലുടനീളം താൻ താമസിച്ചിരുന്ന വീടുകളുടെയും നഗരങ്ങളുടെയും അർദ്ധ-അമൂർത്തമായ ചിത്രീകരണങ്ങൾ സമർത്ഥമായി ഉൾപ്പെടുത്തിയ, ആകർഷകമായ ഇന്റാഗ്ലിയോ, വുഡ്കട്ട് പ്രിന്റുകൾ എന്നിവയ്ക്ക് ഹാഷ്മി ശ്രദ്ധേയമായ അംഗീകാരം നേടി.  മുസ്ലീം വിശ്വാസത്തിൽ ജനിച്ച ഒരു ഇന്ത്യൻ സ്ത്രീയെന്ന അവളുടെ ഐഡന്റിറ്റിയും അവളുടെ കലാ രൂപീകരണ വർഷങ്ങളിലെ നിരന്തരമായ ചലനത്തിന്റെ അനുഭവങ്ങളും അവളുടെ കലാപരമായ പ്രകടനത്തെ വ

Interview with Actress Resmi Anil by:: Renjithkumar

Image

Interview with Actress Reshmi C Kailas by:: Renjithkumar

Image

India's Chandrayaan to be unequivocal

  The South Pole of the Moon is an unforgiving region where no shuttle has landed. 2 and 3 are insufficient with the assignment. 3 Once the rocket has taken off, the following basic period of concern will be the second it contacts down to the lander. Chandrayaan 2.0 flopped right now, so this time IRO will delicate land without a solitary blunder. <script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"      crossorigin="anonymous"></script> <ins class="adsbygoogle"      style="display:block; text-align:center;"      data-ad-layout="in-article"      data-ad-format="fluid"      data-ad-client="ca-pub-1842012556246137"      data-ad-slot="5071603201"></ins> <script>      (adsbygoogle = window.adsbygoogle || []).push({}); </script> The South Pole of the Moon is an unforgiving locale where no rocket has at any point land

All India study tour Day -05

Day _05 ഈ സ്റ്റഡി ടൂറിലെ ഏറ്റവും മോശപ്പെട്ട യാത്രയ്ക്കാണ് ഞങ്ങൾ പിന്നീട് സാക്ഷ്യം വഹിച്ചത്. മൂന്നുമാസം മുമ്പ് റിസർവേഷൻ ചെയ്തതായിരുന്നെങ്കിലും സീറ്റുകൾ എല്ലാം തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു. ചെന്നൈയിലെത്തി പലവിധ വഴികൾ ഞങ്ങൾ നോക്കിയിരുന്നു എങ്കിലും ഒന്നിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ ആകെയുള്ള ഒരു തീരുമാനം എല്ലാവരും കൂടി ഒരു ബോഗിയിൽ തള്ളിക്കയറുന്നതിന് പകരം ഈ ട്രെയിനിന്റെ വിവിധ സ്ലീപ്പർ കോച്ചുകളിൽ കയറുക എന്നുള്ളതായിരുന്നു. വെയിറ്റിംഗ് ലിസ്റ്റിൽ ആയതിന്റെ ടിക്കറ്റ് ഞങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഓരോ ടീമുകളായി വിവിധ ബോഗികളിൽ കയറി. ജനറൽ കമ്പാർട്ട്മെന്റിലേതിനേക്കാൾ ശോകം ആയിരുന്നു സ്ലീപ്പർ കോച്ചിൽ. ഒരു കൂസലും ഇല്ലാതെ പൊതുജനം ഇടിച്ചു കയറുകയാണ്. വന്നവർ വന്നവർ സീറ്റിന് ഇടയിലും അടിയിലും ഒക്കെയായി കമ്പിളി വിരിച്ച് കിടപ്പുമായി. ഞാനും ബിനോയി സാറും ഒരു സീറ്റിന്റെ അറ്റത്തായി അഡ്ജസ്റ്റ് ചെയ്തു ഇരുന്നു. 19 -20 മണിക്കൂർ ഉള്ള ഒരു യാത്രയാണ്. ഇങ്ങനെയാണെന്നുണ്ടെങ്കിൽ നമ്മൾ അവിടെ ഇറങ്ങുമ്പോഴേക്കും ഒരു പരുവമാകും. ഞാൻ ബിനോയ് സാറിനോട് പറഞ്ഞു. പക്ഷേ എന്ത് ചെയ്യാൻ പറ്റും. <script async src="h

All India study tour Day _03

  പിറ്റേന്ന് രാവിലെ 7 മണിയോടുകൂടി ഹോട്ടലിൽ നിന്നും ബ്രിഹദേശ്വര ക്ഷേത്ര സന്ദർശനത്തിനായി ഇറങ്ങി. ഹോട്ടലിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെയായിരുന്നു ക്ഷേത്രം. എല്ലാവരും ഗൂഗിൾ മാപ്പ് നോക്കിയാണ് ക്ഷേത്രത്തിലേക്ക് നടന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്  ഈ ക്ഷേത്രം. അതുകൊണ്ടുതന്നെ ചുറ്റുപാടുകളൊക്കെ വളരെ വൃത്തിയിലും വെടുപ്പിലും സംരക്ഷിച്ചു പോന്നിരുന്നു. യുനെസ്കോയുടെ പൈതൃക സ്മാരക പട്ടികയിൽ ഉള്ള ക്ഷേത്രവും കൂടിയാണിത്. 1003-1010 CE കാലഘട്ടത്തിൽ പണിത ഈ ക്ഷേത്രം ചോള ആർക്കിടെക്ചറിന്‍റെ മനോഹരമായ ഒരു ഉദാഹരണം കൂടിയാണ്. ബ്രിഹദേശ്വര ക്ഷേത്രത്തിന് സമീപത്തായി കൃഷ്ണന്റെ ബട്ടർ ബോൾ എന്നറിയപ്പെടുന്ന ഒരു വലിയ കൗതുകം ഉണ്ട്. ഇപ്പോൾ ഉരുണ്ടു താഴേക്കു വീഴും എന്നും, ഒന്ന് വിരൽ കൊണ്ട് തട്ടിയാൽ താഴേക്ക് മറിയും എന്നൊക്കെ തോന്നുമെങ്കിലും വർഷങ്ങളായി ഒരേ നിൽപ്പ് തന്നെ തുടരുന്ന ഒരു പാറയാണത്. കാഴ്ചക്കർ പലരും തള്ളിയിടാനൊക്കെ ശ്രമിക്കുന്നുണ്ട്. <script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"      crossorigin="ano

All India study tour Day -04

Day _04  പിറ്റേന്ന് വെളുപ്പിനെ അഞ്ചുമണിക്ക് ഞങ്ങൾ ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ എത്തി. വൈകുന്നേരത്തെ ട്രെയിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. ബാഗുകളും മറ്റും അവിടെ സൂക്ഷിച്ചിട്ട് മഹാബലി പുരത്തേക്ക് പോകാമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ഏകദേശം രണ്ടര കിലോമീറ്റർ ഉണ്ട്. രാവിലെ എത്തിയതിനാൽ ധാരാളം ഓട്ടോറിക്ഷക്കാർ ഞങ്ങളുടെ പിന്നാലെ കൂടി. പക്ഷേ അവരുടെ റേറ്റ് കൂടുതലായതുകൊണ്ട് അവസാനം ഞങ്ങൾ നടക്കാം എന്ന് തീരുമാനിച്ചു. നടക്കുന്നതിനിടയിൽ കരളലിയിക്കുന്ന നിരവധി ഫുട് പാത്ത് കാഴ്ചകൾ, രാവിലെ തന്നെ ഞങ്ങളുടെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. അതിലൊന്ന്  തണുപ്പത്ത് കിടന്നുറങ്ങുന്ന ഒരു കുടുംബം ആയിരുന്നു. അച്ഛനും അമ്മയ്ക്കും നടുവിൽ ഉടുതുണിയില്ലാതെ രണ്ടു കുട്ടികൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. തണുപ്പ് ഒന്നും അവർക്ക് ഒരു പ്രശ്നവും അല്ലായിരുന്നു. കുറേ ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അത്ര വൃത്തിയില്ലാത്ത നഗരത്തിലെ ചില ഭാഗങ്ങൾ കണ്ടു.  സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടുത്തെ ക്ലോക്ക് റൂമിന് മുന്നിലെ തിരക്ക് കാരണം മുഖ്യ കവാടത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ബാഗ് മൊത്ത

All India study tour Day _01

 2022 നവംബർ 25ന് രാത്രി മാവേലിക്കരയിൽ നിന്നും 10: 30 നുള്ള അമൃത എക്സ്പ്രസിൽ ആണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. 50 പേരടങ്ങുന്ന സംഘത്തെ യാത്രയാക്കാൻ ചില വിദ്യാർത്ഥികളും കോളേജ് പ്രിൻസിപ്പൽ ശ്രീ മനോജ് വൈലൂർ സാറും എത്തിയിട്ടുണ്ടായിരുന്നു. 26ന് രാവിലെ പത്തരയ്ക്ക് മധുര സ്റ്റേഷനിൽ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിലുള്ള ക്ലോക്ക് റൂമിൽ ബാഗേജുകൾ സൂക്ഷിച്ചിട്ട് മധുരമീനാക്ഷി ക്ഷേത്രം സന്ദർശിക്കാനായി പുറപ്പെട്ടു. ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി എന്നിവയ്ക്ക് വിലക്ക് ഉള്ളതിനാൽ ' കണ്ണുകൊണ്ട് കാണുക' എന്ന ഓപ്ഷനെ ഞങ്ങൾക്ക് മുമ്പിൽ ഉണ്ടായിരുന്നുള്ളു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അവർ അകത്തേക്ക് കടത്തിവിട്ടില്ല.  ക്ഷേത്രത്തിന്റെ ഒരുവശത്ത് മ്യൂസിയം പോലെ തയ്യാറാക്കിയ ഒരു ഭാഗത്ത് ചില പ്രധാന ശില്പങ്ങൾ കണ്ണാടി കൂടിനുള്ളിൽ സംരക്ഷിച്ചിരുന്നു. വലിയ ഒരു തമാശ എന്തെന്നാൽ കണ്ണാടിക്കൂടിന്റെ ചേർപ്പുകൾക്കിടയിലൂടെ നാണയങ്ങളും, നോട്ടുകളും, തങ്ങളുടെ തന്നെ പാസ്പോർട്ട് സൈസ് ഫോട്ടോകളും, വിസിറ്റിംഗ് കാർഡുകളും, സന്ദർശകർ നിക്ഷേപിച്ചുകൊണ്ടേയിരുന്നു. ഒരാൾ ചെയ്യുന്നത് കണ്ടാൽ പിറകെ വരുന്ന എല്ലാവരും അത് തന്നെ ആവർത്തിക്കുന്നു ഒരു വ

interview with Artist/ illustrator KP Muraleedharan

Image
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1842012556246137"      crossorigin="anonymous"></script>

All India study tour Day _02

 ടൂറിന്റെ രണ്ടാം ദിവസമായ ഇന്ന് രാത്രി താമസത്തിനായി ഹോട്ടൽ മുറികൾ ഒന്നും ബുക്ക് ചെയ്തിട്ടില്ലായിരുന്നു. ഒരു രാത്രി തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ ചിലവാക്കിയതിനു ശേഷം രാവിലെ കുളിച്ച് ഫ്രഷായി ബ്രിഹദേശ്വര ടെമ്പിൾ കാണാൻ പോകണം എന്നായിരുന്നു പ്ലാൻ. വളരെ പരിമിതികൾ ഉള്ള തഞ്ചാവൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ക്ലാസ് വിശ്രമം മുറിയിൽ 50 പേരെയും, അവരുടെ ബാഗുകളും ഉൾക്കൊള്ളുവാൻ പ്രയാസമായിരുന്നു. ആയതിനാൽ തന്നെ ഞാനും ബിനോയ് സാറും തഞ്ചാവൂർ റെയിൽവേ സ്റ്റേഷന് മുന്നിലിറങ്ങി ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് കാര്യങ്ങൾ അന്വേഷിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തൊന്നും 50 പേർക്ക് താങ്ങാൻ പറ്റിയ വലിയ ഹോട്ടലുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് അയാളുടെ ഓട്ടോയിൽ കയറി ബസ് സ്റ്റാൻഡിന് അടുത്തേക്ക് പോയി. അവിടെ ഒന്ന് രണ്ട് ഹോട്ടലുകൾ കയറി ഇറങ്ങി. ഒരു ഹോട്ടലിൽ മുറികൾ ഉണ്ട്. പക്ഷേ അതിന്റെ ഉടമ ഞങ്ങൾക്ക് തരാൻ തയ്യാറായില്ല. 50 പേർക്ക് രാവിലെ കുളിക്കാനുള്ള വെള്ളത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് അയാൾ ഞങ്ങളോട് വാചാലനായി. എന്തായാലും മുറികൾ കിട്ടിയേ അടങ്ങു എന്നുള്ള നിലയിൽ ആയിരുന്നു ഞങ്ങൾ. ആ ഓട്ടോക്കാരനും ഞങ്ങൾക്ക് വേണ്ടി ഒപ്പം നിന്നു. അവസാനം ഉടമ ഒരു

All India study tour 22-23

 മാവേലിക്കര രാജാ രവിവർമ്മ ഫൈനാർട് സ് കോളജിലെ 2018-22, 2019-23 ബാച്ചിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ ഓൾ ഇന്ത്യ സ്റ്റഡി ടൂർ കഴിഞ്ഞമാസം നവംബർ 25ന് മാവേലിക്കരയിൽ നിന്നും പുറപ്പെടുകയുണ്ടായി. 27 ദിവസം നീണ്ടുനിന്ന ടൂർ ചരിത്രപ്രസിദ്ധങ്ങളായ ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഈ മാസം 21ന് മാവേലിക്കരയിൽ തിരിച്ചെത്തിയുണ്ടായി. 47 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ആണ് ടൂർ സംഘത്തിൽ ഉണ്ടായിരുന്നത്.  2016 ലാണ് ഞാൻ ഫൈനാർട്സ് വിദ്യാർത്ഥികളുമായി ആദ്യമായി സ്റ്റഡിടൂറിന് പോയത്. അന്ന് 30 ൽ താഴെ വിദ്യാർഥികളും നാല് അധ്യാപകരും ആണ് ടൂർ സംഘത്തിൽ ഉണ്ടായിരുന്നത്. 2022 അധ്യയന വർഷം ആരംഭിച്ച സമയത്ത് തന്നെ മൂന്നാം വർഷ വിദ്യാർത്ഥികൾ സ്റ്റഡി ടൂറിന് വേണ്ട ഒരുക്കങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതിന് മുമ്പായി തന്നെ ഏതൊക്കെ അധ്യാപകർ കുട്ടികൾക്കൊപ്പം അനുഗമിക്കും എന്നതായിരുന്നു വിദ്യാർഥികളുടെ ആശങ്ക. പലരെയും സമീപിച്ച ശേഷം വിദ്യാർത്ഥികൾ എന്റെ വകുപ്പിലും എത്തി. വീടുപണിനടക്കുകയാണ് സമയമില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികളുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങുകയായിരുന